ബെംഗളുരു: വിവാഹേതര ബന്ധത്തിന്റെ പേരിൽ യുവാവിനെയും ഭാര്യയേയും രണ്ട് വയസുകാരന്റെ മുന്നിൽ വെച്ച് കൊലപ്പെടുത്തി.കർണാടക സ്വദേശികളായ രാജു കലേശ്വർ, ഭാര്യ ശാരിക കലേശ്വർ എന്നിവരെയാണ് രാജുവിന്റെ കാമുകിയുടെ ബന്ധുക്കൾ കൊലപ്പെടുത്തിയത്.ദമ്ബതികളുടെ രണ്ടു വയസുള്ള മകന്റെ മുന്നിൽവെച്ചാണ് ഇരുവരെയും കഴുത്തറുത്ത് കൊലപ്പെടുത്തിയത്. വിവാഹിതനും ഒരു കുട്ടിയുടടെ പിതാവുമായ രാജുവിന് അതേ ഗ്രാമത്തിൽ തന്നെയുളള മറ്റൊരു പെൺകുട്ടിയുമായി അവിഹിത ബന്ധമുണ്ടായിരുന്നു. ഇത് രാജുവിന്റെ്റെ ഭാര്യയായ ശാരിക കലേശ്വറിനും പെൺകുട്ടിയുടെ വീട്ടുകാർക്കും അറിയാമായിരുന്നു. ബെംഗളുരു: വിവാഹേതര ബന്ധത്തിന്റെ പേരിൽ യുവാവിനെയും ഭാര്യയേയും രണ്ട് വയസുകാരന്റെ മുന്നിൽ വെച്ച് കൊലപ്പെടുത്തി.കർണാടക സ്വദേശികളായ രാജു കലേശ്വർ, ഭാര്യ ശാരിക കലേശ്വർ എന്നിവരെയാണ് രാജുവിന്റെ കാമുകിയുടെ ബന്ധുക്കൾ കൊലപ്പെടുത്തിയത്.ദമ്ബതികളുടെ രണ്ടു വയസുള്ള മകന്റെ മുന്നിൽവെച്ചാണ് ഇരുവരെയും കഴുത്തറുത്ത് കൊലപ്പെടുത്തിയത്. വിവാഹിതനും ഒരു കുട്ടിയുടടെ പിതാവുമായ രാജുവിന് അതേ ഗ്രാമത്തിൽ തന്നെയുളള മറ്റൊരു പെൺകുട്ടിയുമായി അവിഹിത ബന്ധമുണ്ടായിരുന്നു. ഇത് രാജുവിന്റെ്റെ ഭാര്യയായ ശാരിക കലേശ്വറിനും പെൺകുട്ടിയുടെ വീട്ടുകാർക്കും അറിയാമായിരുന്നു. ബെംഗളുരു: വിവാഹേതര ബന്ധത്തിന്റെ പേരിൽ യുവാവിനെയും ഭാര്യയേയും രണ്ട് വയസുകാരന്റെ മുന്നിൽ വെച്ച് കൊലപ്പെടുത്തി.കർണാടക സ്വദേശികളായ രാജു കലേശ്വർ, ഭാര്യ ശാരിക കലേശ്വർ എന്നിവരെയാണ് രാജുവിന്റെ കാമുകിയുടെ ബന്ധുക്കൾ കൊലപ്പെടുത്തിയത്.ദമ്ബതികളുടെ രണ്ടു വയസുള്ള മകന്റെ മുന്നിൽവെച്ചാണ് ഇരുവരെയും കഴുത്തറുത്ത്      കൊലപ്പെടുത്തിയത്.വിവാഹിതനും ഒരു കുട്ടിയുടടെ പിതാവുമായ രാജുവിന് അതേ ഗ്രാമത്തിൽ തന്നെയുളള മറ്റൊരു പെൺകുട്ടിയുമായി അവിഹിത ബന്ധമുണ്ടായിരുന്നു. ഇത് രാജുവിന്റെ്റെ ഭാര്യയായ ശാരിക കലേശ്വറിനും പെൺകുട്ടിയുടെ വീട്ടുകാർക്കും അറിയാമായിരുന്നു.  യുവാവിന്റെ ഭാര്യയും പെൺകുട്ടിയുടെ വീട്ടുകാരും രണ്ടുപേരെയും വിലക്കിയെങ്കിലും ബന്ധം തുടർന്നു. ഇതിന്റെ പേരിൽ രാജുവും ഭാര്യയും തമ്മിൽ സ്ഥിരം തർക്കങ്ങളും ഉണ്ടാവാറുണ്ട്.രാജുവുമായ ബന്ധത്തിലായിരുന്ന പെൺകുട്ടിയുടെ
കുടംബവുമായുള്ള തർക്കത്തിന് ഒടുവിൽ ഭാര്യയായ
ശാരികയ്ക്കും കുട്ടിക്കും രാജുവിനൊപ്പം
മുബൈയിലേക്ക് താമസം മാറേണ്ടി വന്നിരുന്നു. വീട് മാറിയിട്ടും 
അങ്ങനെയിരിക്കെയാണ് പ്രശ്നങ്ങൾ പറഞ്ഞു തീർക്കാമെന്ന് പറഞ്ഞു രാജുവിന് ബന്ധമുണ്ടായിരുന്ന പെൺകുട്ടിയുടെ ബന്ധുകൾ ഇരുവരെയും ഗ്രാമത്തിന് പുറത്ത് വെച്ച് ചർച്ചയ്ക്ക് വിളിച്ചത്.
മകനുമായി സ്ഥലത്തെത്തിയ രാജുവും ശാരികയും ചർച്ചയ്ക്കത്തിയതും പെൺകുടിയുടെ ബന്ധുകൾ   ഇരുവരെയും ആക്രമിക്കുകയും കഴുത്തറുത്ത് കൊലപ്പെടുത്തുകയും ചെയ്തു ഇരുവരുടെയും കുട്ടിയുടെ മുന്നിൽ വെച്ചായിരുന്നു കൊലപാതകം പിന്നാലെ കൊലപാതകത്തിന് നേതൃത്വം നൽകിയ ദത്താത്രേയ, താക്കൂർ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. രാജുവുമായ ബന്ധമുണ്ടായിരുന്നു പെൺകുട്ടിയുടെ സഹോദരനാണ് ദത്താത്രേയ.www.thenorthviewnews.in 

Post a Comment

Previous Post Next Post