കുമ്പള | അംഗഡിമുഗർ പുരാതന പള്ളിയിൽ ദീർഘകാലം മുദർ രിസും ഖത്വീബുമായി സേവനം ചെയ്‌ത പ്രമുഖ പണ്ഡിതൻ അബ്ദുൽ അസീസ് മുസലിയാ രുടെ വിയോഗം നാട്ടുകാരു ടെ നൊമ്പരമായി മാറി. ഹാജി അസീസ് ഉസ്താദ് അവസാന വാ ക്കായിരുന്നു നാട്ടുകാർക്ക്. നാ ട്ടുകാരുടെ ഇഷ്ടക്കാരനും മാർഗ ദർശിയുമായിരുന്നു അസീസ് മു സലിയാർ.അംഗഡിമുഗറിലും പരിസ രങ്ങളിലും നടക്കുന്ന പള്ളി -മദ്റസ പരിപാടികളിലെ നിറ സാന്നിധ്യമായിരുന്നു. സമാപന കൂട്ടു പ്രാർഥനയോ ഉദ്ഘാടക നോ മതപ്രഭാഷകനോ ആയിരി ക്കും ഉസ്താദ്.വീടിന് കുറ്റിയടിക്കാനും കട്ടില വെക്കാനും പാൽ കാ ച്ചലിനെല്ലാം അസീസ് ഉസ്താദ് വേണമെന്ന നിർബന്ധം നാട്ടു കാർക്കുണ്ട്.രണ്ടാം പൊന്നാനിയെന്ന് വി ശേഷിക്കപ്പെട്ടിരുന്ന അംഗഡി മുഗറിലെ പാരമ്പര്യ പണ്ഡിത കുടുംബത്തിലാണ് ജനനം. കർ ഷക കുടുംബക്കാരായിരുന്നു ഇവടെത്തു കാർ. ദീനി ചൈതന്യവും സാമൂഹിക സൗഹാർദ വും ഈ നാ ടിന്റെ പ്രത്യേ കതയാണ്. വിദൂര ദിക്കു കളിൽ നിന്ന് അംഗഡിമു ഗർ ലക്ഷ്യമാ ക്കി പലരും മതപഠന തപസ്യക്ക് വന്നിട്ടുണ്ട്.പ്രമുഖ പണ്ഡിതൻ ആദം മുസ്‌ലിയാരുടെ കീഴിൽ ദർസ് പഠിക്കാനെത്തിവരിൽ ഒരു വ നായിരുന്ന ചെറുകുന്ന് സ്വദേ ശി ഇസ്‌മാഈൽ മുസ്‌ലിയാർ പൊന്നാനിയിൽ വിളക്കത്തിരു ന്ന് വന്നവരുടെ പട്ടികയിൽ ഇടം നേടിയവരാണ്. പിന്നീട് അംഗ ഡിമുഗർ ഖാളിയും മുദർരിസു മായിരുന്ന ആദം മുസ്‌ലിയാരു ടെ മകളെ വിവാഹം ചെയ്യുക യും അംഗഡിമുഗറിൽ സ്ഥിര താമസമാക്കുകയും ചെയ്‌തു.പിന്നീട് മുദരിസും ഖാളിയു മായി മാറി. ഇസ്‌മാഈൽ മു സ്‌ലിയാരുടെ മക്കളിൽ ചെറിയ വനും പണ്ഡിതനുമായിരുന്നു അംഗഡിമുഗർ എ പി അബ്ദുൽ അസീസ് മുസ്‌ലിയാർ. ഖാസി അസീസ് ഉസ്താദ് എന്നാണ് നാ ട്ടുകാർ സ്നേഹത്തോടെ വി ളിക്കാറ്.അംഗഡിമുഗർ ഖാസിയായി രുന്ന പിതാവ് ഇസ്‌മാഈൽ മു സലിയാർ റംസാനായോ ഇല്ല യോ എന്നതിൻ്റെ വിവരമറി യാൻ കാസർകോട്ട് ഖാസിയുടെ അടുത്തേക്ക് പറഞ്ഞയച്ചിരുന്ന ത് അബ്ദുൽ അസീസ് മുസ്ലി യാരെയായിരുന്നു.ഖാസി ഇസ്മാഈൽ മുസ്ലി യാർ, പി വി മുഹമ്മദ് മുസ്ലി യാർ ബാഖവി പൈവളിഗെ, സയ്യിദ് ഉമർ മുത്തുക്കോയ തല ശ്ശേരി, മുഹമ്മദ് കുഞ്ഞി മുസ്ലി യാർ എടനീർ, കോട്ട അബ്ദുൽ ഖാദിർ മുസ്‌ലിയാർ, ശംസുൽ ഉലമ, അബൂബക്കർ ഹസ്റ ത്ത് കായൽപട്ടണം, കോട്ടുമല അബൂബക്കർ മുസ്‌ലിയാർ, സി എം അബ്ദുല്ല മൗലവി ചെമ്പി രിക്ക എന്നിവരുടെ അടുക്കൽ മതപഠനം നേടിയതിന് ശേഷം 1971 മുതൽ അംഗഡിമുഗർ മു ദർരിസായി സേവനം ചെയ്തു. പ്രായാധിക്യ രോഗം കാരണം വീട്ടിൽ വിശ്രമിക്കവെയാണ് വിയോഗം. www.thenorthviewnews.in
കുമ്പള | അംഗഡിമുഗർ പുരാതന പള്ളിയിൽ ദീർഘകാലം മുദർ രിസും ഖത്വീബുമായി സേവനം ചെയ്‌ത പ്രമുഖ പണ്ഡിതൻ അബ്ദുൽ അസീസ് മുസലിയാ രുടെ വിയോഗം നാട്ടുകാരു ടെ നൊമ്പരമായി മാറി. ഹാജി അസീസ് ഉസ്താദ് അവസാന വാ ക്കായിരുന്നു നാട്ടുകാർക്ക്. നാ ട്ടുകാരുടെ ഇഷ്ടക്കാരനും മാർഗ ദർശിയുമായിരുന്നു അസീസ് മു സലിയാർ.അംഗഡിമുഗറിലും പരിസ രങ്ങളിലും നടക്കുന്ന പള്ളി -മദ്റസ പരിപാടികളിലെ നിറ സാന്നിധ്യമായിരുന്നു. സമാപന കൂട്ടു പ്രാർഥനയോ ഉദ്ഘാടക നോ മതപ്രഭാഷകനോ ആയിരി ക്കും ഉസ്താദ്.വീടിന് കുറ്റിയടിക്കാനും കട്ടില വെക്കാനും പാൽ കാ ച്ചലിനെല്ലാം അസീസ് ഉസ്താദ് വേണമെന്ന നിർബന്ധം നാട്ടു കാർക്കുണ്ട്.രണ്ടാം പൊന്നാനിയെന്ന് വി ശേഷിക്കപ്പെട്ടിരുന്ന അംഗഡി മുഗറിലെ പാരമ്പര്യ പണ്ഡിത കുടുംബത്തിലാണ് ജനനം. കർ ഷക കുടുംബക്കാരായിരുന്നു ഇവടെത്തു കാർ. ദീനി ചൈതന്യവും സാമൂഹിക സൗഹാർദ വും ഈ നാ ടിന്റെ പ്രത്യേ കതയാണ്. വിദൂര ദിക്കു കളിൽ നിന്ന് അംഗഡിമു ഗർ ലക്ഷ്യമാ ക്കി പലരും മതപഠന തപസ്യക്ക് വന്നിട്ടുണ്ട്.പ്രമുഖ പണ്ഡിതൻ ആദം മുസ്‌ലിയാരുടെ കീഴിൽ ദർസ് പഠിക്കാനെത്തിവരിൽ ഒരു വ നായിരുന്ന ചെറുകുന്ന് സ്വദേ ശി ഇസ്‌മാഈൽ മുസ്‌ലിയാർ പൊന്നാനിയിൽ വിളക്കത്തിരു ന്ന് വന്നവരുടെ പട്ടികയിൽ ഇടം നേടിയവരാണ്. പിന്നീട് അംഗ ഡിമുഗർ ഖാളിയും മുദർരിസു മായിരുന്ന ആദം മുസ്‌ലിയാരു ടെ മകളെ വിവാഹം ചെയ്യുക യും അംഗഡിമുഗറിൽ സ്ഥിര താമസമാക്കുകയും ചെയ്‌തു.പിന്നീട് മുദരിസും ഖാളിയു മായി മാറി. ഇസ്‌മാഈൽ മു സ്‌ലിയാരുടെ മക്കളിൽ ചെറിയ വനും പണ്ഡിതനുമായിരുന്നു അംഗഡിമുഗർ എ പി അബ്ദുൽ അസീസ് മുസ്‌ലിയാർ. ഖാസി അസീസ് ഉസ്താദ് എന്നാണ് നാ ട്ടുകാർ സ്നേഹത്തോടെ വി ളിക്കാറ്.അംഗഡിമുഗർ ഖാസിയായി രുന്ന പിതാവ് ഇസ്‌മാഈൽ മു സലിയാർ റംസാനായോ ഇല്ല യോ എന്നതിൻ്റെ വിവരമറി യാൻ കാസർകോട്ട് ഖാസിയുടെ അടുത്തേക്ക് പറഞ്ഞയച്ചിരുന്ന ത് അബ്ദുൽ അസീസ് മുസ്ലി യാരെയായിരുന്നു.ഖാസി ഇസ്മാഈൽ മുസ്ലി യാർ, പി വി മുഹമ്മദ് മുസ്ലി യാർ ബാഖവി പൈവളിഗെ, സയ്യിദ് ഉമർ മുത്തുക്കോയ തല ശ്ശേരി, മുഹമ്മദ് കുഞ്ഞി മുസ്ലി യാർ എടനീർ, കോട്ട അബ്ദുൽ ഖാദിർ മുസ്‌ലിയാർ, ശംസുൽ ഉലമ, അബൂബക്കർ ഹസ്റ ത്ത് കായൽപട്ടണം, കോട്ടുമല അബൂബക്കർ മുസ്‌ലിയാർ, സി എം അബ്ദുല്ല മൗലവി ചെമ്പി രിക്ക എന്നിവരുടെ അടുക്കൽ മതപഠനം നേടിയതിന് ശേഷം 1971 മുതൽ അംഗഡിമുഗർ മു ദർരിസായി സേവനം ചെയ്തു. പ്രായാധിക്യ രോഗം കാരണം വീട്ടിൽ വിശ്രമിക്കവെയാണ് വിയോഗം. www.thenorthviewnews.in
إرسال تعليق