മീററ്റ്(www.thenorthviewnews.in)ചീത്തകൂട്ടുകെട്ടിനെചൊല്ലിഅമ്മയുംസഹോദരനുംവഴക്കുപറഞ്ഞതിനെ തുടര്‍ന്ന് 15-കാരന്‍ സ്വയം വെടിയുതിര്‍ത്തു മരിച്ചു. മീററ്റിലെ ഭവന്‍പുര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ഞായറാഴ്ചയാണ് സംഭവം.മരണത്തിന്തൊട്ടുമുമ്പ്ആത്മഹത്യയ്ക്ക്ഗരുഡപുരാണംനല്‍കുന്നശിക്ഷഎന്തൊക്കെയാണെന്നത്സംബന്ധിച്ചവീഡിയോഒമ്പതാംക്ലാസാരുകാരനായകുട്ടികണ്ടിരുന്നതായും പോലീസ് ചൂണ്ടിക്കാട്ടുന്നുണ്ട്.ഒമ്പതാംക്ലാസുകാരന് എങ്ങനെ തോക്ക് ലഭിച്ചുവെന്നത് സംബന്ധിച്ച് റൂറല്‍ എസ്.പി രാകേഷ് കുമാര്‍ മിശ്രയുടെ നേതൃത്വത്തില്‍ അന്വേഷിക്കുന്നുണ്ട്. ഞായഴാഴ്ചയാണ്ആത്മഹത്യ ചെയ്ത പതിനഞ്ചുകാരന്‍ കുറ്റകൃത്യ സംഘത്തിൽ ഉള്‍പ്പെട്ട മറ്റൊരു കുട്ടിയുമായി സംസാരിക്കുന്നത് വീട്ടുകാര്‍ കാണുന്നത്. തുടര്‍ന്ന് ഇത് സംബന്ധിച്ച് അമ്മയും സഹോദരനും കുട്ടിയുമായി വഴക്കിടുകയും മുറിയില്‍ പൂട്ടിയിടുകയും ചെയ്തു. ഇതിന് ശേഷമായിരുന്നു കുട്ടിയുടെ മരണം.മരണത്തിന് മുമ്പ് ഗരുഡപുരാണ വീഡിയോകള്‍ കുട്ടി ഫോണില്‍ കണ്ടതായുംഎസ്.പിചൂണ്ടിക്കാട്ടി.മരണശേഷംഒരാള്‍ക്ക്എന്ത്സംഭവിക്കുന്നുവെന്ന്പറയുന്നപുസ്തകമാണ് ഗരുഡപുരാണം.



Post a Comment

أحدث أقدم